മുഹമ്മദ്‌ നബി അത്ഭുതങ്ങള്‍ കാനിച്ചിട്ടില്ലേ?


ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക. അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.പ്രവാചകന്‍ അവരോടു പറയുക: 'എന്റെ നാഥന്‍ പരമപരിശുദ്ധന്‍ , ഞാനോ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമല്ലേ?"ഈ ആയത്ത് പറയുന്നത് അത്ഭുതങ്ങള്‍ കാണിക്കാന്‍ നബി സ്വ.ക്കു കഴിവ് ഉണ്ടായിരുന്നില്ല എന്നല്ലേ?പ്രഥമമായി ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം, ചോദിക്കുന്നവര്‍ക്കൊക്കെ അത്ഭുതങ്ങള്‍ കാണിച്ചു കൊടുക്കേണ്ട ഒരു ദൈവമായി മുഹമ്മദ്‌ നബി (സ) യെ മുസ്‌ലിംകള്‍ കാണുന്നില്ല. പ്രവാചകന്മാര്‍ യഥേഷ്ടം അത്ഭുതങ്ങള്‍ കാണിക്കാന്‍  സ്വയം കഴിവുള്ളവരല്ലെന്നാണ് ഇവിടെ പറയുന്നത്. അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത്ഭുതങ്ങള്‍ പ്രകടമാകൂ.  പ്രവാചകന്‍ (സ) ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണെന്നും ദൈവമല്ലെന്നും ശക്തമായി പറഞ്ഞ മഹാനാണ്. തന്‍റെ  സന്ദേശം എകസത്യദൈവമായ അല്ലാഹുവില്‍ നിന്നാണോ അല്ല താന്‍ സ്വയമായി പ്രഖ്യാപിക്കുന്നതോ  എന്നറിയാന്‍ ആ സന്ദേശം (ഖുര്‍ആന്‍) പരിശോധിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ സന്ദേശത്തില്‍ വല്ല ന്യൂനതയോ വൈരുധ്യമോ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുവാന്‍ നബി (സ) പറഞ്ഞു. അതല്ലെങ്കില്‍ തന്റെ ജീവിതത്തെ കുറിച്ച് വിലയിരുത്താന്‍ പറഞ്ഞു. 
എന്നാല്‍  മുഹമ്മദ്‌ നബി അത്ഭുതങ്ങള്‍ കാണിക്കട്ടേ എന്ന്  അല്ലാഹുവിനങ്ങു ഉദ്ദേശിച്ചാല്‍ പോരായിരുന്നോ?

ചോദ്യത്തില്‍ ഒരു കഴമ്പുമില്ല. ഇതിനുള്ള മറുപടി ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത് കാണുക:
" ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു എന്നതല്ലാതെ ദൃഷ്ടാന്തങ്ങളയ­യ്ക്കുന്നതില്‍ നിന്നു മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല;. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു". (17:59)മറ്റൊരു ഖുര്‍ആന്‍ സൂക്തം കൂടി കാണുക:      "(നബിയേ) പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു. ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)മുഹമ്മദ്‌ നബി (സ) ക്ക് മുമ്പ്‌ പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്. ആദ്യമേ തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും സ്വീകരിക്കില്ല.
  

മുന്‍കാല പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. 
നബി (സ) യാതൊരു തെളിവും കാണിച്ചു കൊടുത്തില്ല എന്നത്  വ്യാജാരോപണമാണ്. പല അമാനുഷികതകളും നബി (സ) യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.  പ്രവാചകന്‍ (സ) പറഞ്ഞു:  "പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്‌ വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക് ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." (മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·                     മക്കയിലെ ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക. അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത് മാജിക്ക്‌ ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍ അങ്ങനെ പറഞ്ഞിരുന്നു താനും.·                     ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്.
ഇനി, നബി സ്വ. കാട്ടിയ ഏതാനും അമാനുഷികതകള്‍ കൂടി കാണുക.

അദൃശ്യവസ്തുക്കള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നു     ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു. അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച് അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍ അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).

അചേതന വസ്തുക്കള്‍ അനുസരിക്കുന്നു
ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ  അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ ഒരു വ്യക്തി വരികയും നബി സ്വ. യോട് ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ. അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍ ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു.
ഒരിക്കല്‍ വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട് അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ് വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍ ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍ ചുംബിക്കട്ടെയോ? നബി സ്വ. സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു.
വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവ
 അനസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍ വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം വെള്ളവുമായി നബി സ്വ. യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത് തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).
പക്ഷിമൃഗാദികളുടെ അനുസരണം


ഒരിക്കല്‍ നബി സ്വ. വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ. യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല. ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ. ആ വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക് മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ. : ഞാന്‍ തന്നെ. അവര്‍ മാനിനെ തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ. അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34).
 ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ് സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ് ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍ ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍ ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ 6:36-38).
 ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു: ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക് തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).

ചോദ്യത്തില്‍ ഒരു കഴമ്പുമില്ല. ഇതിനുള്ള മറുപടി ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത് കാണുക:
" ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു എന്നതല്ലാതെ ദൃഷ്ടാന്തങ്ങളയ­യ്ക്കുന്നതില്‍ നിന്നു മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല;. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു". (17:59)മറ്റൊരു ഖുര്‍ആന്‍ സൂക്തം കൂടി കാണുക:      "(നബിയേ) പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു. ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)മുഹമ്മദ്‌ നബി (സ) ക്ക് മുമ്പ്‌ പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്. ആദ്യമേ തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും സ്വീകരിക്കില്ല.
  

മുന്‍കാല പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. 
നബി (സ) യാതൊരു തെളിവും കാണിച്ചു കൊടുത്തില്ല എന്നത്  വ്യാജാരോപണമാണ്. പല അമാനുഷികതകളും നബി (സ) യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.  പ്രവാചകന്‍ (സ) പറഞ്ഞു:  "പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്‌ വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക് ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." (മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·                     മക്കയിലെ ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക. അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത് മാജിക്ക്‌ ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍ അങ്ങനെ പറഞ്ഞിരുന്നു താനും.·                     ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്.
ഇനി, നബി സ്വ. കാട്ടിയ ഏതാനും അമാനുഷികതകള്‍ കൂടി കാണുക.

അദൃശ്യവസ്തുക്കള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നു     ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു. അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച് അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍ അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).

അചേതന വസ്തുക്കള്‍ അനുസരിക്കുന്നു
ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ  അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ ഒരു വ്യക്തി വരികയും നബി സ്വ. യോട് ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ. അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍ ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു.
ഒരിക്കല്‍ വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട് അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ് വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍ ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍ ചുംബിക്കട്ടെയോ? നബി സ്വ. സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു.
വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവ
 അനസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍ വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം വെള്ളവുമായി നബി സ്വ. യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത് തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).
പക്ഷിമൃഗാദികളുടെ അനുസരണം


ഒരിക്കല്‍ നബി സ്വ. വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ. യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല. ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ. ആ വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക് മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ. : ഞാന്‍ തന്നെ. അവര്‍ മാനിനെ തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ. അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34).
 ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ് സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ് ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍ ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍ ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ 6:36-38).
 ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു: ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക് തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).
ചോദ്യത്തില്‍ ഒരു കഴമ്പുമില്ല. ഇതിനുള്ള മറുപടി ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത് കാണുക:
" ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു എന്നതല്ലാതെ ദൃഷ്ടാന്തങ്ങളയ­യ്ക്കുന്നതില്‍ നിന്നു മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല;. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു". (17:59)മറ്റൊരു ഖുര്‍ആന്‍ സൂക്തം കൂടി കാണുക:      "(നബിയേ) പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു. ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)മുഹമ്മദ്‌ നബി (സ) ക്ക് മുമ്പ്‌ പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്. ആദ്യമേ തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും സ്വീകരിക്കില്ല.    
മുന്‍കാല പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. 
നബി (സ) യാതൊരു തെളിവും കാണിച്ചു കൊടുത്തില്ല എന്നത്  വ്യാജാരോപണമാണ്. പല അമാനുഷികതകളും നബി (സ) യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.  പ്രവാചകന്‍ (സ) പറഞ്ഞു:  "പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്‌ വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക് ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." (മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·                     മക്കയിലെ ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക. അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത് മാജിക്ക്‌ ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍ അങ്ങനെ പറഞ്ഞിരുന്നു താനും.·                     ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്.
ഇനി, നബി സ്വ. കാട്ടിയ ഏതാനും അമാനുഷികതകള്‍ കൂടി കാണുക.

അദൃശ്യവസ്തുക്കള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നു     ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു. അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച് അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍ അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).

അചേതന വസ്തുക്കള്‍ അനുസരിക്കുന്നു
ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ  അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ ഒരു വ്യക്തി വരികയും നബി സ്വ. യോട് ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ. അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍ ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു.
ഒരിക്കല്‍ വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട് അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ് വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍ ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍ ചുംബിക്കട്ടെയോ? നബി സ്വ. സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു.
വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവ
 അനസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍ വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം വെള്ളവുമായി നബി സ്വ. യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത് തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).
പക്ഷിമൃഗാദികളുടെ അനുസരണം


ഒരിക്കല്‍ നബി സ്വ. വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ. യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല. ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ. ആ വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക് മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ. : ഞാന്‍ തന്നെ. അവര്‍ മാനിനെ തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ. അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34).
 ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ് സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ് ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍ ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍ ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ 6:36-38).
 ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു: ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക് തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).
മുന്‍കാല പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. നബി (സ) യാതൊരു തെളിവും കാണിച്ചു കൊടുത്തില്ല എന്നത്  വ്യാജാരോപണമാണ്. പല അമാനുഷികതകളും നബി (സ) യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.  പ്രവാചകന്‍ (സ) പറഞ്ഞു:  "പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്‌ വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക് ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." (മുസ്ലിം).നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു വരുന്നതും.ഇവിടെ ചിന്തിക്കേണ്ട രണ്ടു വസ്തുതകള്‍ കൂടി കുറിക്കട്ടെ:·                     മക്കയിലെ ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക. അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത് മാജിക്ക്‌ ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍ അങ്ങനെ പറഞ്ഞിരുന്നു താനും.·                     ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു തള്ളുകയല്ലേ ചെയ്യുക?എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്.ഇനി, നബി സ്വ. കാട്ടിയ ഏതാനും അമാനുഷികതകള്‍ കൂടി കാണുക.
അദൃശ്യവസ്തുക്കള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നു     ഒരിക്കല്‍ നബി സ്വ. ഒരു സദസ്സില്‍ സംസാരിക്കുകയായിരുന്നു. അതിനിടയില്‍ കുറേ നേരം തന്റെ നേത്രങ്ങള്‍ ആകാശത്തേക്കുയര്‍ത്തി നോക്കി നിന്ന ശേഷം കണ്ണുകള്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: എന്റെ സദസ്യരായി മുമ്പാകെ ഇരിക്കുന്ന ഈ സമുദായം ദൈവസ്മരണയില്‍ മുഴുകി ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ശാന്തി ഒരു ഖുബ്ബയുടെ രൂപം പ്രാപിച്ച് അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അതിനിടയില്‍ അവരില്‍ പെട്ട ഒരാള്‍ അനാവശ്യമായി എന്തോ ഒന്ന് സംസാരിക്കുകയും അതിനെ തുടര്‍ന്ന് ശാന്തി ഉയര്‍ന്നുപോവുകയും ചെയ്തു (ഖസ്വാഇസ്വുല്‍കുബ്റാ 2:86).
അചേതന വസ്തുക്കള്‍ അനുസരിക്കുന്നുബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബി സ്വ.യുടെ  അടുത്തേക്ക് ബനൂആമിര്‍ ഗോത്രത്തിലെ ഒരു വ്യക്തി വരികയും നബി സ്വ. യോട് ചുമലിലെ നുബുവ്വത്തിന്റെ മുദ്ര കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നേരം നബി സ്വ.തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്. ഇതിനേക്കാള്‍ വലിയൊരത്ഭുതം കാണാന്‍ നീ ആഗ്രഹിക്കുന്നുവോ? എന്നിട്ട് നബി സ്വ. അടുത്തുള്ളൊരു പഴക്കുലയോട് അരികെ വരാന്‍ ആജ്ഞാപിക്കുകയും അതടുത്തുവരികയും ചെയ്തു. ഇതുകണ്ട അയാള്‍ നബി സ്വ.യില്‍ വിശ്വസിച്ചു.ഒരിക്കല്‍ വിശ്വാസിയായ ഒരു അഅ്റാബി നബി സ്വ.യോട് വന്നുപറഞ്ഞു: എന്റെ വിശ്വാസം വര്‍ധിക്കുന്ന വിധത്തില്‍ എന്തെങ്കിലും ഒരത്ഭുതം താങ്കളെനിക്ക് കാണിച്ചുതരിക. നബി സ്വ. അടുത്തുള്ള മരത്തോട് അരികിലേക്ക് വരാന്‍ കല്‍പിച്ചു. അരികിലെത്തിയ മരത്തോട് നബി സ്വ.ചോദിച്ചു: മരമേ, നീ സാക്ഷ്യം വഹിക്കുന്നതെന്ത്? മരം മൊഴിഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ് വഅന്നക റസൂലുല്ലാഹ്. തുടര്‍ന്ന് നബി സ്വ. ആ മരത്തോട് പൂര്‍വസ്ഥാനത്തേക്ക് മടങ്ങാന്‍ ആജ്ഞാപിച്ചു. ഉടനെ അഅ്റാബി നബി സ്വ.യോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ കാലുകള്‍ ചുംബിക്കട്ടെയോ? നബി സ്വ. സമ്മതം മൂളിയെന്നറിഞ്ഞപ്പോള്‍ അയാള്‍ നബി സ്വ.ക്ക് സുജൂദ് ചെയ്യുവാനായി സമ്മതം ചോദിച്ചു. ആ നിമിഷം നബി സ്വ. അത് വിസമ്മതിച്ചു.വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവ അനസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ സ്വ. സൌറാഅ് എന്ന സ്ഥലത്തായിരുന്നു. അസ്വ്ര്‍ നമസ്കാരത്തിന് സമയമായപ്പോള്‍ ജനങ്ങള്‍ വെള്ളമന്വേഷിച്ച് പുറപ്പെട്ടു. നിരാശയായിരുന്നു ഫലം. അന്നേരം ആരോ അല്‍പം വെള്ളവുമായി നബി സ്വ. യെ സമീപിച്ചു. പാത്രത്തിന്റെ മുന്‍ഭാഗത്ത് തന്റെ കൈ സ്പര്‍ശിക്കുകയും വിരലുകള്‍ കൂട്ടി നിവര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങളോട് അതില്‍ നിന്ന് വുളൂഅ് എടുക്കാന്‍ ആജ്ഞാപിച്ചു. എല്ലാവരും അംഗശുദ്ധി വരുത്തി. ഖതാദ(റ) ചോദിച്ചു: നിങ്ങള്‍ എത്രപേരുണ്ടായിരുന്നു? അനസ്(റ) പ്രതിവചിച്ചു: ഞങ്ങള്‍ ഇരുനൂറോ മുന്നൂറോ പേരുണ്ടായിരുന്നു (ബുഖാരി, മുസ്ലിം).പക്ഷിമൃഗാദികളുടെ അനുസരണം

ഒരിക്കല്‍ നബി സ്വ. വേട്ടക്കാരായ ഒരുപറ്റം ആളുകളുടെ സമീപത്തുകൂടെ നടന്നുപോയി. അവരുടെയടുത്ത് വലയില്‍ കുടുങ്ങിയ ഒരു മാന്‍പേട ഉണ്ടായിരുന്നു. നബി സ്വ. യെ കണ്ടപ്പോള്‍ മാന്‍പേട പറഞ്ഞു: നബിയേ, ഞാന്‍ വേട്ടക്കാരുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ഇവര്‍ എന്നെ കശാപ്പ് ചെയ്താല്‍ എനിക്കൊരു പ്രശ്നവുമില്ല. ഇവരെന്നെ സ്വതന്ത്രയാക്കുകയാണെങ്കില്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത് തിരിച്ചുവരാം. ഇതുകേട്ട നബി സ്വ. ആ വേട്ടക്കാരുടെ സംഘത്തോട് പറഞ്ഞു: ഈ മാന്‍പേടയെ മോചിപ്പിക്കുക. തന്റെ കുട്ടികള്‍ക്ക് മുല കൊടുത്ത് അത് തിരിച്ചുവരും. അവര്‍ ചോദിച്ചു: ഇതിനാര് ജാമ്യം നില്‍ക്കും? നബി സ്വ. : ഞാന്‍ തന്നെ. അവര്‍ മാനിനെ തുറന്നുവിടുകയും മുല കൊടുത്ത ശേഷം മാന്‍ തിരിച്ചുവരികയും ചെയ്തു. നബി സ്വ. അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിനെ വധിക്കാനാഗ്രഹിക്കുന്നുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതിനെ താങ്കള്‍ക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. കൊള്ളക്കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മാന്‍ ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് തുള്ളിച്ചാടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി. (ദലാഇലുന്നുബുവ്വ 6:34).
 ബൈഹഖി(റ) ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു അഅ്റാബി ഉടുമ്പുമായി നബിസന്നിധിയില്‍ വന്നുപറഞ്ഞു: ഈ ഉടുമ്പ് സത്യവിശ്വാസം കൈകൊള്ളുന്ന പക്ഷം ഞാന്‍ വിശ്വസിച്ചുകൊള്ളാം. ഉടന്‍ നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: നീ ആരെയാണ് ആരാധിക്കുന്നത്? അത് പറഞ്ഞു: ആകാശലോകത്ത് അര്‍ശും ഭൂമിയില്‍ അധികാരവും കടലില്‍ ആധിപത്യവും സ്വര്‍ഗത്തില്‍ കരുണയും നരകത്തില്‍ ശിക്ഷയുമൊക്കെ ആരുടെ കൈവശമാണോ അവനെയാണ് ഞാന്‍ ആരാധിക്കുന്നത്. തദവസരം നബി സ്വ. ഉടുമ്പിനോട് ചോദിച്ചു: ഞാന്‍ ആരാകുന്നു? ഉടുമ്പ് പറഞ്ഞു: അങ്ങ് ജഗന്നിയന്താവിന്റെ ദൂതരും അന്ത്യപ്രവാചകരുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിച്ചവന്‍ ഇഹപരവിജയിയായിത്തീര്‍ന്നിരിക്കുന്നു. അവിശ്വസിച്ചവന്‍ പരാജയമടഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ 6:36-38).
 ഒരിക്കല്‍ നബി ÷ നടന്നുകൊണ്ടിരിക്കെ ഒരു കുരുവി വൃക്ഷത്തില്‍ നിന്ന് ചിറകിട്ടടിച്ച് താഴേക്ക് വന്നു. ഇതുകണ്ട നബി ÷ ചോദിച്ചു: ആരാണ് ഈ പക്ഷിയെ നോവിച്ചത്? നബി സ്വ.യെ അനുഗമിച്ചിരുന്ന സ്വഹാബികള്‍ പറഞ്ഞു: ഞങ്ങളാണതിന്റെ കുട്ടികളെ എടുത്തത്. നബി സ്വ. തങ്ങള്‍ പറഞ്ഞു: അവയെ തള്ളപ്പക്ഷിക്ക് തിരിച്ചേല്‍പിക്കുക. ഇതുകേട്ടപ്പോള്‍ ആ പക്ഷി പറന്നകലുകയും ചെയ്തു (അബൂദാവൂദ് 3:55).


കന്യകക്കു പിറക്കുന്ന യേശു എന്ന ഇമ്മാനുവേല്‍; ഹിമാലയന്‍ തട്ടിപ്പിന്‍റെ ഒരു വേദമാതൃക!!

         
 


യെശയ്യാവിന്‍റെ പുസ്തകത്തില്‍ ഏഴാം അദ്ധ്യായം പതിന്നാലാം വചനത്തില്‍ കന്യകക്ക് ഒരു കുട്ടി ജനിക്കാനിരിക്കുന്നു എന്നും അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുമെന്നും പറഞ്ഞിട്ടുള്ളതായി വിവിധ ബൈബിള്‍ പരിഭാഷകളില്‍ കാണുന്നുണ്ട്. മത്തായിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന പുതിയ നിയമ പുസ്തകത്തില്‍ ഒന്നാം അദ്ധ്യായത്തില്‍ യേശുവിനെ ദൈവമാക്കാനുള്ള വ്യഗ്രതയില്‍ ഈ ഭാഗം ചെറിയ വകഭേധത്തോടെയാണ് ഉദ്ധരിച്ചിട്ടുള്ളത്. അങ്ങനെ യേശു എന്ന ദൈവം ജനിക്കാനിരിക്കുന്നു എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു എന്ന് വരുന്നു. വാസ്തവത്തില്‍ യെശയ്യാവിന്‍റെ പുസ്തകത്തില്‍ ദൈവം ജനിക്കും എന്ന് ഉണ്ടോ? നമുക്ക് പരിശോധിക്കാം.
യെശയ്യാ പുസ്തകത്തിന്‍റെ കെജെവി മലയാള പരിഭാഷയില്‍ ഇങ്ങനെയാനുള്ളത്:
“അതുകൊണ്ട് കര്‍ത്താവ് തന്നെ നിങ്ങള്ക്ക് ഒരു അടയാളം തരും: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കും”
ഇനി മത്തായിയില്‍ ഇത് ഉദ്ധരിച്ചത് നോക്കുക:
.......അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞു. “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളി ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
ഈ സുവിശേഷം രചിച്ചയാള്‍ ആരായാലും ആള്‍ ഒരു കുബുദ്ധിയാണ് എന്നതില്‍ തര്‍ക്കമില്ല. യേശുവിനു ദിവ്യപരിവേഷം നല്‍കാന്‍ ടിയാന്‍ മൂന്ന് തട്ടിപ്പുകള്‍ ഇവിടെ നടത്തിയിട്ടുണ്ട്:
ഒന്ന്: “അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞു” എന്ന പരാമര്‍ശം.
രണ്ട്: “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പരിഭാഷ.
മൂന്ന്: “അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും” എന്ന് കടത്തികൂട്ടിയത്.
വിശദീകരിക്കാം.
മത്തായിയുടെ തട്ടിപ്പ് ഒന്ന്:
യഹോവയുടെ മാലാഖ യോസേഫിനു പ്രത്യക്ഷപെട്ടു നല്‍കിയ സന്ദേശത്തില്‍ യേശു തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് നീ അവനു യേശു എന്ന് പേര്‍ ഇടേണം എന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. അഥവാ യേശു എന്ന പേര് അദ്ദേഹത്തിനു കിട്ടുവാന്‍ കാരണം അദ്ദേഹം ജനങ്ങളെ പാപത്തില്‍ നിന്നും രക്ഷിക്കുന്നവനായത് കൊണ്ടാണ്; ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പികുന്നവന്‍ ആരുണ്ട്? അപ്പോള്‍ യേശു ദൈവം തന്നെ! തട്ടിപ്പ് കൊള്ളാം, പക്ഷെ ചിലവഴിക്കാന്‍ അങ്ങാടി വേറെ നോക്കണം എന്ന് മാത്രം.
യഹോവയുടെ മാലാഖ പ്രത്യക്ഷപ്പെട്ടപ്പോള്‍ യേശു എന്ന് പേര് ഇടാനുള്ള കാരണം അവന്‍ തന്‍റെ ജനത്തെ പാപങ്ങളില്‍ നിന്ന് മോചിപ്പാനിരിക്ക കൊണ്ടാണെന്ന് പറഞ്ഞതായി വേറെ ആരും ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെട്ടു മാലാഖ പ്രത്യക്ഷപ്പെട്ട സംഭവം മത്തായിയും ലൂക്കോസും മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളത്. എന്നാല്‍ മത്തായി പറയുന്നത് മാലാഖ പ്രത്യക്ഷപ്പെട്ടത് മരിയയുമായി വിവാഹബന്ധം നിശ്ചയ്ക്കപെട്ടിരുന്നുവെന്നു അദ്ദേഹം പറയുന്ന യോസേഫിന്നാണ്, മരിയത്തിനല്ല. ലൂക്കൊസാകട്ടെ മാലാഖ പ്രത്യക്ഷപ്പെട്ടത് മറിയത്തിനാണെന്ന് പറയുന്നു. ഇത് ഒരു വൈരുധ്യം ആണെങ്കിലും വൈവിധ്യം ആകാം എന്ന ആനുകൂല്യം നാം ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് അനുവദിക്കുക. എന്നാല്‍ രണ്ട് പേരോടും ജനിക്കാനിരിക്കുന്ന കുട്ടിക്ക് പേര് ഇടുന്ന കാര്യം തന്നെയാണ് മാലാഖ സംസാരിച്ചത്. എന്നാല്‍ മത്തായി കടത്തികൂട്ടിയ ശകലം മരിയ അറിഞ്ഞിട്ടേയില്ല, ലൂക്കോസ് ഉദ്ധരിച്ചിട്ടുമില്ല! ലൂക്കോസ് സുവിശേഷം വായിക്കാം:
ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
ഒരു കാര്യം വ്യക്തമാണ്. യേശു എന്ന പേര് ശിശുവിനു ഇടേണം എന്നു പറഞ്ഞതിന്‍റെ കൂടെ യേശുവിനെ ദൈവമാക്കാന്‍ ഒരു വിശദീകരണം കൂടെ മത്തായി കടത്തിക്കൂട്ടിയിരിക്കുന്നു!! അഥവാ, അവന്‍ പാപങ്ങളില്‍ നിന്ന് തന്‍റെ ജനത്തെ രക്ഷിപ്പാനിരിക്കുന്നു എന്ന്.
 മത്തായിക്ക് ഈ വിശദീകരണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. അതിന്നു ദൂരെയൊന്നും പോകേണ്ടതില്ല. യേശു എന്ന പേരിന്‍റെ അര്‍ഥം തന്നെയാണത്. യേശു എന്നതിന്‍റെ മൂലരൂപം യഹോശൂഅ എന്നാണ്. യഹോവ, ശൂഅ എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് ഇതുണ്ടായിരിക്കുന്നത്. ശൂഅ എന്നാല്‍ മോചനം, രക്ഷ എന്നെല്ലാമാണ് അര്‍ഥം. അപ്പോള്‍ യഹോശൂഅ അല്ലെങ്കില്‍ യേശു എന്നാല്‍ യഹോവയുടെ മോചനം, രക്ഷ എന്നെല്ലാമാണ് അര്‍ഥം കിട്ടുക. എങ്കില്‍ പിന്നെ എന്തുകൊണ്ട് ആ അര്‍ഥം പറഞ്ഞതിന്നു മത്തായിയെ ഭര്ത്സിക്കണം?! ശരിയാണ്, മത്തായി യേശു എന്നതിന്‍റെ അര്‍ഥം ചര്‍ച്ച ചെയ്തതായിരുന്നുവെങ്കില്‍ അത് വിമര്ഷിക്കപ്പെടുമായിരുന്നില്ല; പകരം അദ്ദേഹം യേശുവിന്നു ആ പേര് കിട്ടാനുള്ള കാരണം അവന്‍ ജനങ്ങളെ തങ്ങളുടെ പാപങ്ങളില്‍ നിന്ന് മോചിപ്പാനിരിക്ക കൊണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.
അങ്ങനെ പേരിന്‍റെ അര്‍ഥം നോക്കി ഓരോരുത്തരുടെയും വ്യക്ത്വിത്തം തീരുമാനിക്കുകയാണെങ്കില്‍ “പാപം മോചിപ്പിക്കുന്ന വേറെയും ദൈവങ്ങള്‍” ബൈബിളില്‍ ഉണ്ടെന്നു പറയേണ്ടി വരും!! ബൈബിളില്‍ വേറെയും യേശുവും യഹോശൂഅയും ഒക്കെ ഉണ്ട്. പൌലോസ് കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ തന്‍റെ ഒരു കൂട്ടുവേലക്കാരനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ വായിക്കാം:
“യുസ്തോസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിചേദനക്കാരില്‍ ഇവന്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്ക് ആശ്വാസമായിത്തീര്‍ന്നു.”
യുസ്തോസ് എന്ന് പറയുന്ന യേശു പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
മത്തായി ഇമ്മാനുവേല്‍ പ്രവചനം ഉദ്ധരിച്ച യെശയ്യാവ് പ്രവാചകന്‍റെയും നാമത്തിന്റെ മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും ദൈവമാണോ?
മോശെയുടെ ശുശ്രൂഷക്കാരനും ബൈബിളില്‍ പഴയനിയമത്തിലെ അഞ്ചാം പുസ്തകത്തിന്‌ നാമം നല്കപ്പെട്ടവനുമായ യോശുവ എന്ന പ്രവാചകന്‍റെ നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
ഒന്ന് ശമുവേല്‍ ആറാം അദ്ധ്യായത്തില്‍ ബെത് ശേമ്യനായ ഒരു യോശുവയെ പരിചയപ്പെട്ത്തുന്നു. പ്രസ്തുത നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
2 രാജാക്കന്മാര്‍ 23ല്‍ യഹൂദാപ്പട്ടണത്തിലെ നഗരാധിപതിയായിരുന്ന മറ്റൊരു യോശുവയെ പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ നാമത്തിന്റെയും മൂലരൂപം യഹോശൂഅ എന്നാണ്. അദ്ദേഹവും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവമാണോ?
എസ്രാ രണ്ട്, മൂന്ന് അധ്യായങ്ങളിലും നെഹ്മ്യാവ് ഏഴാം അധ്യായത്തിലും സെരുബ്ബാബേലിന്റെ കാലത്തെ ഒരു മഹാപുരോഹിതനായ യോശുവയെ പരാമര്‍ശിക്കുന്നു.
സെഖര്യാവ് ആറാം അധ്യായത്തില്‍ യെഹോസാധാക്കിന്റെ മകനായ മറ്റൊരു യോശുവ ഉണ്ട്. ഇനിയും എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്; ഈ പേജിന്റെ പരിമിതി ഓര്‍ത്ത് വിടുന്നു. ഇവരുടെയെല്ലാം നാമത്തിന്‍റെ മൂലരൂപം യഹോശൂഅ എന്നാണ്. ഇവരെല്ലാം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവങ്ങളാണോ?
യേശു ക്രിസ്തു ഒരാളുടെയെങ്കിലും പാപം പൊറുത്തു കൊടുത്തതായി, മാര്‍ക്കോസ് സുവിശേഷത്തില്‍ നിന്ന് പതിവായി ഉദ്ധരിക്കപ്പെടാറുള്ളതു ഉള്‍പ്പടെ ബൈബിളില്‍ നിന്ന് ഒരു വചനവും കൊണ്ട് തെളിയിക്കാന്‍ സാധിക്കില്ല. ക്രിസ്ത്യന്‍ സംവാധകരെ ഞാന്‍ വെല്ലുവിളിക്കുന്നു.
മത്തായിയുടെ തട്ടിപ്പ് രണ്ട്:
കന്യകയാണ് പ്രസവിച്ചത് എന്ന പരാമര്‍ശം ബൈബിളിന്റെ സെപ്ടുവജിണ്ട് പരിഭാഷയില്‍ വന്ന ഒരു അബദ്ധത്തെ അപ്പടി പേറിയതാണ്. വാസ്തവത്തില്‍ യെശയ്യാവിന്റെ പുസ്തകത്തിന്റെ ഹീബ്രു മൂലരൂപം പരിശോധിക്കുക; അദ്ദേഹം കന്യകയെ പരാമര്‍ശിച്ചിട്ടേ ഇല്ല. അദ്ദേഹം ഉപയോഗിച്ച പദം അല്മ എന്നാണ്, ബെത്തുല എന്നല്ല. ഹീബ്രുവില്‍ കന്യക എന്ന അര്‍ത്ഥത്തിനു ഉപയോഗിക്കേണ്ടത് ബെത്തുല എന്നാണ്. മത്തായിയുടെ തന്നെ ഇരുപത്തഞ്ചാം അദ്ധ്യായത്തില്‍ അദ്ദേഹം യേശുവിനെ ഉദ്ധരിച്ച പത്തു കന്യകമാരുടെ കഥ പറഞ്ഞപ്പോള്‍ യേശു ബെത്തുല എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. യെശയ്യാവില്‍ ഉപയോഗിച്ചിട്ടുള്ള  അല്മ എന്നാല്‍ വിവാഹപ്രായത്തിലെത്തിയ യുവതി എന്നാണു അര്‍ത്ഥം, യുവതി എന്ന ഒറ്റപ്പദം അര്‍ഥം ആയി ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ഈ വചനത്തില്‍ യെശയ്യാവ് പറയുന്നത് ഒരു യുവതി പ്രസവിക്കുന്ന കഥയാണ്. ആ യുവതി “കന്യക”യായതെങ്ങനെ? പറഞ്ഞല്ലോ, സെപ്ടുവജിന്‍ട് പരിഭാഷ തയ്യാരാക്കിയപ്പോള്‍ ബെത്തുല എന്നതിന്ന്‍ പാര്‍ത്ഥനീസ് എന്നാണു പരിഭാഷ കൊടുത്തത്, യുവതി എന്നര്‍ത്ഥം. അതിന്‍റെ പരിഭാഷയായാണ് മലയാളം ബൈബിളില്‍ ഉള്‍പ്പടെ കന്യക വന്നത്. എങ്കില്‍പ്പിന്നെ മത്തായിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ചോദിക്കാം; അത്, സുവിശേഷക്കാരന്‍ ദൈവപ്രചോദിതനായി എഴുതിയതാനെന്നല്ലേ വിശ്വാസം? അതുകൊണ്ട് തന്നെ! ദൈവത്തിനും ഗ്രീക്ക് പരിഭാഷയില്‍ വന്ന തെറ്റ് കണ്ടുപിടിക്കാന്‍ സാധിചില്ലെന്നാണോ!! മാത്രമല്ല, ബൈബിള്‍ പണ്ഡിതന്‍മാര്‍ പറയുന്നതനുസരിച്ച് ഹീബ്രു വേദങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉള്ളയാളാണ് മത്തായി. അദ്ദേഹത്തിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ തന്നെ യഹൂദന്മാര്‍ക്ക് വേണ്ടിയാണ്. പോരാ, മത്തായി സുവിശേഷം രചിച്ചത് ഹീബ്രുഭാഷയിലാണെന്നാണ് നല്ലൊരു പക്ഷം ക്രൈസ്തവ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍പ്പിന്നെ മത്തായിക്ക് അല്മ എന്ന പദത്തിന് യുവതി എന്ന അര്‍ത്ഥമാണ് വേണ്ടത് എന്ന് അറിയാഞ്ഞിട്ടല്ല, ഇതൊരു പ്രവചനമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ കുടിലതന്ത്രമാണ് ഈ പരിഭാഷ.

മത്തായിയുടെ തട്ടിപ്പ് മൂന്ന്:
 യെശയ്യാവിന്റെ പുസ്തകത്തിലുള്ളത് അവനു ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കും എന്നാണു. എന്നാല്‍ മത്തായി അത് ഉദ്ധരിച്ചപ്പോള്‍ അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നാക്കി. നേരത്തെ ചെയ്തത് പോലെ വേറെ ഒരു തട്ടിപ്പാണ് ഇതും. യെശയ്യാവ് തന്നെ പിറക്കാനിരിക്കുന്നവന്‍ ദൈവമാണെന്ന് പ്രഖ്യാപിച്ചുവെന്നു വരുത്തി തീര്‍ക്കാനുള്ള കുത്സിത ശ്രമമാണ് മത്തായിയുടെത്.
ഒരു മഹാ ഫലിതം എന്തെന്നോ, ചരിത്രത്തില്‍ ഒരാള്‍ പോലും യേശുവിനെ ഇമ്മാനുവേല്‍ എന്ന് വിളിച്ചു മത്തായിയോട് സഹകരിച്ചില്ല!!
മറ്റൊന്ന് ആ പേരിന്റെയും അര്‍ഥം നോക്കി യേശുവിനെ ദൈവമാക്കാന്‍ പോയാല്‍ ബൈബിളില്‍ വേറെയും ദൈവങ്ങള്‍ എമ്പാടും അനില്‍കുമാറിനെ പോലെയുള്ള അന്ധവിശ്വാസികളുടെ അംഗീകാരത്തിനു വേണ്ടി ക്യു നില്‍ക്കും.
ഒന്ന് ശമുവേല്‍ ഒന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഒരു കഥാപാത്രത്തിന്റെ പേര് എലീഹു എന്നാണു; എഫ്രയീമ്യനായ അവന്‍റെ പേരിന്‍റെ അര്‍ത്ഥം അവന്‍ ദൈവമാകുന്നു / അവന്‍റെ ദൈവം എന്നൊക്കെയാണ്. എന്നിട്ടും അയാള്‍ ദൈവമായില്ല!!!
യിസ്രയീല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കാന്‍ യഹോവ അരുളിചെയ്തപ്പോള്‍ സെബുലൂന്‍ ഗോത്രത്തില്‍ നിന്ന് ഏലിയാബും ഗാദ് ഗോത്രത്തില്‍ നിന്ന് ഏലിയാസാഫും രൂബേന്‍ ഗോത്രത്തില്‍ നിന്ന് എലീസൂരും എഫ്രയീം ഗോത്രത്തില്‍ നിന്ന് ഏലിശാമയും ആയിരുന്നല്ലോ മോശെയുടെയും അഹരോന്റെയും കൂടെനിന്നത്. ഏലിയാബ് = പിതാവിന്റെ ദൈവം / പിതാവാം ദൈവം, ഏലിയാസാഫ് = ഒരുമിച്ചു കൂട്ടുന്ന ദൈവം, ഏലിസൂര്‍ = പാറക്കെട്ടുകളുടെ ദൈവം, എലിശാമ = കേള്‍വിയുടെ ദൈവം എന്നിങ്ങനെയൊക്കെയാണ് ഇവരുടെ പേരിന്‍റെ അര്‍ത്ഥം. എന്നിട്ട് ഇവര്‍ക്കാര്‍ക്കും ദൈവങ്ങളായി വാഴാന്‍ ക്രൈസ്തവസഭകള്‍ അംഗീകാരം നല്‍കിയില്ല, ഇത് പക്ഷപാതിത്വമാണ്!!

ചുരുക്കത്തില്‍ മത്തായിയുടെ വെറും രണ്ട് വചനങ്ങള്‍ ഉദ്ധരിച്ചപ്പോഴേക്കും മൂന്ന് തട്ടിപ്പുകള്‍, അഥവാ, ദൈവപ്രചോദിതം എന്ന വിലാസത്തില്‍ ക്രിസ്ത്യാനികള്‍ ചെയ്തു കൊണ്ടിരിക്കുന്ന തിരിമറികള്‍ പുറത്തായിരിക്കുന്നു, ഇനിയും പലതും പുറത്തറിയാനിരിക്കുന്നതു മാതിരി.